Wednesday, April 24, 2024
-Advertisements-
KERALA NEWSപള്ളി മുറിയിൽ നൂൽബന്ധമില്ലാതെ പള്ളീലച്ചനും വീട്ടമ്മയും അവിഹിതം കയ്യോടെ പിടിച്ച് നാട്ടുകാർ സംഭവം വിവാദമായതോടെ വികാരിക്ക്...

പള്ളി മുറിയിൽ നൂൽബന്ധമില്ലാതെ പള്ളീലച്ചനും വീട്ടമ്മയും അവിഹിതം കയ്യോടെ പിടിച്ച് നാട്ടുകാർ സംഭവം വിവാദമായതോടെ വികാരിക്ക് സ്ഥലം മാറ്റം

chanakya news
-Advertisements-

പള്ളീലച്ചന്മാരുടെ കാമ കേളികൾ തുടർകഥയാകുന്നു. കണ്ണൂരിൽ പള്ളിമേടയിൽ കഴിഞ്ഞ ദിവസം നടന്ന അവിഹിതബന്ധം നാട്ടുകാർ കൈയോടെ പിടികൂടിയിരുന്നു. പിന്നീട് തലശ്ശേരി അതിരൂപത ഇടപെട്ട് പള്ളീലച്ചനെ കാസർഗോഡ് ഉൾഗ്രാമത്തിലേക്ക് സ്ഥലം മാറ്റിയതായാണ് വിവരം. ഇതിന് മുൻപും നാട്ടുകാർ പൊട്ടൻപ്ലാവിലെ വികാരിയായ ഉളിക്കൽ കാലാങ്കി സ്വദേശി മാത്യു മുല്ലപ്പള്ളിനെ അവിഹിതത്തിനിടെ പിടിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

പള്ളിയിൽ സ്ഥിരമായി വന്നു പോകുന്ന ഭർത്യമതിയായ യുവതിയുമായുള്ള ബന്ധമാണ് കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടിയത്. ഇടുക്കി വെള്ളയാംകുടി വികാരിയുടെ ദൃശ്യങ്ങൾ ആഴ്ചകൾക്ക് മുൻപ് സോഷ്യൽ പ്രചരിച്ചതിന് പിന്നാലെയാണ് തലശേരി അതിരൂപതയുടെ കീഴിലുള്ള വികാരിയുടെ കാമകേളികൾ പുറംലോകം അറിയുന്നത് .

പള്ളി മുറിയിൽവെച്ച് നടന്ന കാമ കേളികൾ ഇതിന് മുൻപും നാട്ടുകാർ കണ്ടെത്തിയിരുന്നു എന്നാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകില്ലെന്ന ഇരുവരുടെയും ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ വിഷയം കൂടുതൽ സങ്കീർണമാക്കാതെ പിന്മാറിയത്. എന്നാൽ ലോക്ക് ഡൌൺ സമയത്ത് സ്ഥിരമായി യുവതി പള്ളിയിൽ എത്തുന്നത്തിൽ സംശയം തോന്നിയ നാട്ടുകാർ പള്ളിയിൽ ചെന്നപ്പോഴാണ് പള്ളി മുറിയിൽ നൂൽബന്ധമില്ലാതെ കിടക്കുന്ന പള്ളിലച്ചനെയും യുവതിയെയും കണ്ടത്.

തുടർന്ന് യുവതിയുടെ ഭർത്താവിനെ ഫോൺ വിളിച്ചു മാപ്പ് നൽകാൻ വികാരി അപേക്ഷിച്ചങ്കിലും ഭർത്താവ് ക്ഷമിക്കാൻ തയാറായില്ല. അതേസമയം ഇടകവകയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ രണ്ട് ദിവസം പള്ളിയിൽ കാണില്ല എന്ന അറിയിച്ച ശേഷം പള്ളിലച്ചൻ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റവുകയിരുന്നു. പള്ളിവികാരിയെ തേടി ആളുകൾ എത്തിയെങ്കിലും വികാരിയെ പള്ളിയിൽ കണ്ടിട്ടില്ല. പിന്നീട് രണ്ട് ദിവസം കഴിഞ്ഞിട്ടും വികാരി തിരിച്ചു വരാത്തതിനെ തുടർന്ന് ഇടവകക്കാർ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിരൂപതയിൽ അന്വേഷിച്ചപ്പോളാണ് ട്രാൻസ്ഫർ എന്ന രീതിയിൽ കാസർഗോഡ് ജില്ലയിലേക്ക് വികാരിയെ മാറ്റിയ കാര്യം ജനങ്ങൾ അറിയുന്നത്.

-Advertisements-